കോഴിക്കോട്: പള്ളികൾ നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എന്നിവർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇന്ന് അർധരാത്രി ലോക്ഡൗണിൽ ഇളവ് വരുത്തുന്ന അവസ്ഥയിൽ ആരാധനാലയ പ്രവേശനത്തിനും ഉപാധികളോടെ സമ്മതം നൽകണം. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് മാത്രമേ ആരാധനകൾക്കായി വിശ്വാസികൾ പള്ളികളിൽ സംഗമിക്കുകയുള്ളൂ. വെള്ളിയാഴ്ച ജുമുഅക്ക് നാല്പത് ആളുകൾക്ക് എങ്കിലും പങ്കെടുക്കാൻ അനുമതി നൽകണമെന്നും നേതാക്കൾ പറഞ്ഞു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved